കെസിബിസിയുടെ പ്രതിനിധികള്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ ഇന്നു മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിക്കും

2022 ജൂണ്‍ മൂന്നിലെ സുപ്രീംകോടതിയുടെ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമായി ഒരു കിലോമീറ്റര്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍/ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ളവന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമായി ഒരു കിലോമീറ്റര്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍/ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വിധി കേരളത്തിലെ സാമാന്യജനങ്ങളെ രാഷ്‌ട്രീയത്തിനും മതത്തിനുമപ്പുറം ബാധിക്കുന്ന വിഷയമാണെന്ന് കെസിബിസി.

ബഫര്‍ സോണ്‍ കൃഷി സ്വന്തം ആവശ്യത്തിനല്ലാതെ ചെയ്യുന്നതും മാത്രമല്ല സ്വന്തം ആവശ്യത്തിനായി വീട് വയ്ക്കുന്നതുപോലും നിരോധിക്കപ്പെട്ടിരിക്കുന്ന ഇടമാണ്. അപ്രഖ്യാപിത കുടിയിറക്കലിന് ഇതിനുള്ളില്‍ വരുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ ഇരയായി, ഇതുമൂലം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ജനിച്ച മണ്ണില്‍നിന്ന് പലായനം ചെയ്യേണ്ടി വരുമെന്ന സാഹചര്യമാണ്.

വനവും വന്യജീവികളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച രീതിയില്‍ സംരക്ഷിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. 29.65 ശതമാനവും കേരളത്തിന്‍റെ ആകെ വിസ്തൃതിയുടെ സംരക്ഷിത വനങ്ങളാണ്. സാരമായി എല്ലാവിഭാഗം ജനങ്ങളെയും ബാധിക്കുന്ന ഈ വിഷയത്തില്‍ സര്‍ക്കാര്‍ സത്വരമായി ഇടപെടല്‍ നടത്തണം. സംസ്ഥാനസര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരമുപയോഗിച്ച്‌ റിവ്യൂ പെറ്റീഷന്‍ സുപ്രീംകോടതി വിധിക്കെതിരേ ഫയല്‍ ചെയ്യുന്നതിനു മുമ്ബുതന്നെ ഇക്കോ സെന്‍സിറ്റീവ് സോണ്‍ /ബഫര്‍ സോണ്‍ കേരളത്തിന്‍റെ സംരക്ഷിതവനത്തിന്‍റെ അതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ഉള്ളിലേക്കു മാറ്റി നിശ്ചയിക്കണം.

നിയമസഭ ബഫര്‍സോണ്‍ സീറോ കിലോമീറ്ററില്‍ കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ നിജപ്പെടുത്തണമെന്ന പ്രമേയം പാസാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും വേണം. കെസിബിസിയുടെ പ്രതിനിധികള്‍ ഇന്നു മുഖ്യമന്ത്രിയെ ഇക്കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കണ്ട് നിവേദനം സമര്‍പ്പിക്കുമെന്നു ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *