വ്യക്തിയല്ല പാര്‍ട്ടിയാണ് വലുത് എന്ന് പ്രവര്‍ത്തകര്‍ മനസിലാക്കണം. അടൂര്‍ പ്രകാശിന്റെ നിലപാടിനോട് ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനും യോജിക്കാന്‍ സാധിക്കില്ല . പാര്‍ട്ടി എടുക്കുന്ന തീരുമാനം അംഗീകരിക്കാന്‍ നേതാക്കള്‍ തയ്യാറാകണം. ഒരു മണ്ഡലവും ഒരു നേതാവിനും എഴുതി വച്ചതല്ല എന്ന് മനസിലാക്കണം. പാര്‍ട്ടി തീരുമാനം അംഗീകരിക്കാന്‍ സാധിക്കാത്തവര്‍ പാര്‍ട്ടി യില്‍ നിന്ന് പുറത്ത് പോകണം.
