ശമ്പളം തിരികെ നല്‍കുമെന്ന് ധനമന്തി

തിരുവനന്തപുരം: കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നും പിടിക്കുന്ന ശന്പളം തിരികെ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ശന്പളം തിരികെ നല്‍കാന്‍ പല വഴികളുമുണ്ട്. തിരിച്ചു നല്‍കേണ്ട മാര്‍ഗം സാന്പത്തിക സ്ഥിതി പരിഗണിച്ച്‌ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശന്പളം പിടിക്കാനുള്ള ഉത്തരവ് തിരുത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ശന്പളം കട്ട് ചെയ്തിട്ടില്ല. മാറ്റിവയ്ക്കുകയാണ്. ഒരു സംഘടനകളുടെയും ആവശ്യം പരിഗണക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചുള്ള പ്രതിപക്ഷ അധ്യാപക സംഘടനകളുടെ സമരം പ്രതിഷേധാര്‍ഹമാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ജീവനക്കാരുടെയും എയ്ഡഡ് മേഖലയിലേത് ഉള്‍പ്പെടെ അധ്യാപകരുടെയും ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള അഞ്ചു മാസത്തെ ശമ്ബളത്തില്‍നിന്ന് ഓരോ മാസവും ആറുദിവസത്തെ വേതനം വീതമാണു പിടിക്കുന്നത്.

അലവന്‍സ് അടക്കമുള്ള മൊത്തശമ്ബളത്തില്‍നിന്നാണു തുക പിടിക്കുക. 20,000 രൂപ വരെ മൊത്തശമ്ബളമുള്ള കാഷ്വല്‍ സ്വീപ്പര്‍മാ൪, ദിവസവേതനക്കാ൪, താത്കാലിക ജീവനക്കാര്‍, കരാര്‍ തൊഴിലാളികള്‍, ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ എന്നിവര്‍ക്ക് ഉത്തരവ് ബാധകമല്ല.

Leave a Reply

Your email address will not be published. Required fields are marked *