ന്യൂഡല്‍ഹി: ഗോവിന്ദചാമി കൊലപാതകം ചെയ്തുവെന്നതിന് തെളിവില്ലെന്ന് സുപ്രീം കോടതി വിധിക്ക് ശേഷം പ്രതിഭാഗം അഭിഭാഷകനായ ബി എ ആളൂര്‍. പൊലീസും പ്രൊസിക്യൂഷനും ചേര്‍ന്നു നടത്തിയ നാടകമായിരുന്നു ഇത്രയും കാലം. കേരളത്തിലെ ജയില്‍ സുരക്ഷിതമല്ലെന്നതിനാലാണ് തമിഴ്‌നാട്ടിലേക്ക് മാറ്റാന്‍ അപേക്ഷ നല്കിയത്.
