കേരളത്തിന് ഇത്തവണയും അവഗണന; എയിംസില്ല

ന്യൂഡല്‍ഹി:  നോട്ട് നിരോധിച്ചതിന് ശേഷം രാജ്യത്തുണ്ടായിട്ടുള്ള പുതിയ സാമ്ബത്തിക പ്രശ്‌നങ്ങള്‍ നില നില്‍ക്കെ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പൊതു ബജറ്റ് അവതരിപ്പിച്ചു, ഇതോടൊപ്പം തന്നെ റെയില്‍വേ ബജറ്റും അവതരിപ്പിച്ചു. പുതിയ സാമ്ബത്തിക നയങ്ങള്‍ പ്രകടിപ്പിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കേരളത്തിന് ഇത്തവണയും എയിംസ് അനുവദിച്ചില്ല. അതേ സമയം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏഴു വര്‍ഷം വരെ നികുതിയിളവുകള്‍ പ്രഖ്യാപിച്ചു.

മറ്റു പ്രഖ്യാപനങ്ങള്‍ ഇവയാണ്

റെയില്‍ സുരക്ഷക്ക് പ്രത്യേക ഫണ്ട്

അഞ്ചു വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയുടെ റെയില്‍ സുരക്ഷാ ഫണ്ട് സ്വരൂപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു

കുളങ്ങള്‍ നിര്‍മ്മിക്കുക

അടുത്ത അഞ്ചു വര്‍ഷം കൊണ്ട് അഞ്ചു ലക്ഷം കുളങ്ങള്‍ നിര്‍മ്മിക്കുമെന്നും വരള്‍ച്ച തടയുന്നതിന് ഇത് ഉപകാരപ്രദമാകുമെന്നും ബജറ്റില്‍ പറഞ്ഞു

യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍
വിപണി അധിഷ്ഠിത തൊഴില്‍ പരിശീലനങ്ങള്‍ക്ക് 4000 കോടി രൂപ അനുവദിച്ചതായി ബജറ്റില്‍ പറഞ്ഞു

ഐ ആര്‍ സി ടി സി ബുക്കിങ്ങിനു ഇനി മുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കില്ല
മുതിര്‍ന്നവര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് നല്‍കും പൗരന്മാരുടെ എല്ലാവിധ ആരോഗ്യ വിവരങ്ങളും ഈ കാര്‍ഡില്‍ ഉള്‍പ്പെടുത്തും

വിദ്യാഭ്യാസ നിലവാരം പരിശോധിക്കും

പണപ്പെരുപ്പം നിയന്ത്രിച്ചു വളര്‍ച്ച കൂടി

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നും സാമ്ബത്തിക വളര്‍ച്ച കൂടിയെന്നും ബജറ്റില്‍ അരുണ്‍ ജെയ്റ്റ്‌ലി കാര്‍ഷിക രംഗത്ത്! 4.1 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന്

Leave a Reply

Your email address will not be published. Required fields are marked *