അധികാരം പ്രയോഗിക്കില്ല; ജനങ്ങളിലേക്കിറങ്ങും

തിരുവനന്തപുരം: സര്‍ക്കാര്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ തനിക്ക് ഭരണഘടനാപരമായ അധികാരം ഉണ്ടെന്നും എന്നാല്‍ അത് ഉപയോഗിക്കുന്നതിനു പകരം താന്‍ ജനങ്ങളിലേക്കിറങ്ങുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

തിരുവനന്തപുരത്ത് എന്താണ് നടക്കുന്നതെന്ന് ജനങ്ങളെ അറിയിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

പൊതുഖജനാവില്‍ നിന്നും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് ആജീവനാന്ത പെന്‍ഷന്‍ നല്‍കുന്നത് കേരളത്തില്‍ മാത്രമാണ്. കേന്ദ്രമന്ത്രിമാര്‍ പോലും വിരലിലെണ്ണാവുന്ന പേഴ്സണല്‍ സ്റ്റാഫുകളെ മാത്രമാണ് നിയമിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് ഓരോ മന്ത്രിയും ഇരുപതിലേറെ സ്റ്റാഫുകളെ നിയമിക്കുന്നു. ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നു. ഇക്കാര്യങ്ങളെല്ലാം ജനങ്ങളെ അറിയിക്കാന്‍ താന്‍ ജനങ്ങളിലേക്കിറങ്ങും.

എല്‍ഡിഎഫ് കണ്‍വീനറെ യാത്ര ചെയ്യുന്നതില്‍ നിന്നു വിമാന കന്പനി വിലക്കി. വിമാനത്തിനുള്ളില്‍ രണ്ടു യാത്രക്കാരെ ആക്രമിച്ചതിന്‍റെ പേരിലായിരുന്നു വിലക്ക്. ഒരു മന്ത്രി ഭരണഘടനയെ പരസ്യമായി അപമാനിച്ചു.

അദ്ദേഹത്തെ മന്ത്രിസ്ഥാനത്തു നിന്നു നീക്കി. ഒരു മുന്‍ മന്ത്രി രാജ്യത്തിന്‍റെ അഖണ്ഡതയെ ചോദ്യം ചെയ്തു. ഇതിനായി അദ്ദേഹം പാക്കിസ്ഥാന്‍റെ ഭാഷ ഉപയോഗിച്ചു. ഇതൊന്നും ആ വ്യക്തികളുടെ പ്രശ്നമല്ല. ഇതാണ് അവരുടെ പ്രത്യയശാസ്ത്രം അവരെ പഠിപ്പിച്ചുവിടുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *