ഐപിഎസ്സുകാരന്റെ ആത്മഹത്യ; മമതയ്ക്ക് എതിരെ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഐപിഎസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യക്ക് പിന്നില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്ന ആരോപണവുമായി ബിജെപി. ഗൗരവ് ദത്ത എന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി മമതയ്‌ക്കെതിരെ കേസ് എടുക്കണമെന്നും അന്വേഷണം സിബിഐയെ ഏല്‍പിക്കണമെന്നും ബിജെപി നേതാവ് മുകുള്‍ റോയി ആവശ്യപ്പെട്ടു. ബംഗാളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്യുന്നതും Read More …

സമുദായ നേതൃത്വങ്ങളോട് എല്‍ഡിഎഫിന് ശത്രുതയില്ലെന്ന് കോടിയേരി

കോട്ടയം: സമുദായ നേതൃത്വങ്ങളോട് എല്‍ഡിഎഫിന് ശത്രുതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളാപ്പള്ളിയെ കണ്ടതില്‍ അസ്വാഭാവികതയില്ല.രഹസ്യമായല്ല പരസ്യമായാണ് പോയി കണ്ടത്. അടച്ച വാതിലുകള്‍ മുട്ടിവിളിച്ച്‌ തുറക്കാനില്ലെന്നും കോടിയേരി പറഞ്ഞു.  തിങ്കളാഴ്ച രാവിലെയാണ് മുഖ്യമന്ത്രി എന്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയത്. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലാണ് കൂടിക്കാഴ്ച നടന്നത്. മന്ത്രിമാരായ Read More …

മുഖ്യമന്ത്രി എന്ത് കൊണ്ടാണ് ഷുഹൈബിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്താത്തത്: വി.ടി ബല്‍റാം

പാലക്കാട്: കാസര്‍ഗോട് സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി എന്ത് കൊണ്ടാണ് ഷുഹൈബിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്താത്തതെന്ന് വിടി ബല്‍റാം എംഎല്‍എ. അദ്ദേഹത്തിന്റെ സ്വന്തം ജില്ലയില്‍ ഒരു വര്‍ഷം മുന്‍പാണ് ഷുഹൈബ് കാല്ലപ്പെട്ടതെന്നും ഇതുവരെയും ഷുഹൈബിന്റെ വീട്ടില്‍ പോകാന്‍ മുഖ്യമന്ത്രിയ്ക്ക് തോന്നാത്തത് എന്തു കൊണ്ടാണെന്നും വിടി ബല്‍റാം ചോദിച്ചു. പാലക്കാട് എസ്പി Read More …

സമവായം തള്ളി എന്‍എസ്‌എസ്: വിമര്‍ശനം ശക്തമാക്കി സിപിഎം

തിരുവനന്തപുരം: സമവായ ശ്രമങ്ങളെല്ലാം പരാജയപ്പട്ടതോടെ സിപിഎം വീണ്ടും എന്‍എന്‍എസ് നേതൃത്വത്തിന് എതിരെ രൂക്ഷവിമര്‍ശനം തുടങ്ങി. തെരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ എന്‍എസ് എസ് നേതാക്കള്‍ സ്വരം കൂടുല്‍ കടുപ്പിക്കുമെന്ന ആശങ്കയും ഇടതുപക്ഷത്തിന് ഉണ്ട്. കഴി‍ഞ്ഞ രണ്ട് മാസത്തിനിടെ എന്‍എസ്‌എസിനോടുള്ള സമീപനത്തില്‍ 2 തവണവയാണ് സിപിഎം മാറ്റം വരുത്തിയത്. ആദ്യം പിന്നാക്ക സമുദായങ്ങളെ ഒരുമിപ്പിച്ച്‌ നവോത്ഥാന സമിതി ഉണ്ടാക്കി എതിര്‍പക്ഷം Read More …

പാക് പ്രധാനമന്ത്രിയുടെ വാക്കിന് വിലയുണ്ടോയെന്ന് നോക്കട്ടെ… വിമര്‍ശിച്ച്‌ മോദി

ജയ്പൂര്‍: പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനെ വീണ്ടും വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. പുല്‍വാമ സംഭവം പാക് നേതൃത്വത്തിന്‍റെ കഴിവ് പരിശോധിക്കുന്ന സംഭവമാണെന്ന് മോദി പറഞ്ഞു.  പുതിയ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ചുമതലയേറ്റപ്പോള്‍ താന്‍ അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. അന്ന് ഭീകരതയ്ക്കും ദാരിദ്ര്യത്തിനും നിരക്ഷരതയ്ക്കുമെതിരെ ഒരുമിച്ച്‌ പോരാടാമെന്ന് തങ്ങളിരുവരും ധാരണയിലെത്തിയിരുന്നു- മോദി വ്യക്തമാക്കി. അന്ന് ഇമ്രാന്‍ ഖാന്‍ Read More …

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം: അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി ഇ ചന്ദ്രശേഖന്‍

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി ഇ ചന്ദ്രശേകരന്‍. സംഭവത്തില്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രിയുടെ ഓഫീസ് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണ മാലിന്യപ്ലാന്റില്‍ തീപിടുത്തമുണ്ടായി. തരംതിരിക്കാത്ത മാലിന്യക്കൂമ്ബാരത്തില്‍ അഗ്നിബാധ ഉണ്ടായതിനെ തുടര്‍ന്ന് പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങളാണ് കത്തിയത്. ഇതോടെ പരിസരമാകെ Read More …

പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ വികാരാധീനനായി യോഗി ആദിത്യനാഥ്

ലഖ്നൗ: പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ കണ്ണു തുടച്ച്‌ വികാരാധീനനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്നൗവില്‍ എഞ്ചിനീയറിഗ് വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. ഭീകരാക്രമണത്തിനെതിരെ മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെക്കുറിച്ചാണ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളിലൊരാള്‍ ആദിത്യനാഥിനോട് ചോദിച്ചത്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച യുവാ കേ മന്‍ കി ബാത് എന്ന പരിപാടിയിലായിരുന്നു യോഗി. പ്രധാനമന്ത്രി നരേന്ദ്ര Read More …

ഇന്ത്യ-പാക്ക് സംഘര്‍ഷം യുദ്ധ സാഹചര്യത്തിലേക്ക്; ശ്രീനഗറിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് അര്‍ദ്ധസൈനിക വിഭാഗം

ഇന്ത്യാ-പാക്ക് സംഘര്‍ഷം യുദ്ധ സാഹചര്യത്തിലേയ്ക്ക് നീങ്ങുന്നതിനിടെ ശ്രീനഗറിന്‍റെ നിയന്ത്രണം അര്‍ദ്ധസൈനിക വിഭാഗം ഏറ്റെടുത്തു. ഇന്നലെ അര്‍ദ്ധരാത്രിയോടെ നൂറ് കമ്ബനി കേന്ദ്ര സേനയെ വിമാനമാര്‍ഗം കാശ്മീരില്‍ വിന്യസിച്ചു. വിഘടന വാദി നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കുന്നു.ഹുറിയത്ത് നേതാക്കളേയും ജമാത്ത് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തു. 45 കമ്ബനി സിആര്‍പിഎഫ്, 35 കമ്ബനി ബി.എസ്.എഫ്, എസ്.എസ്.ബി, ഐ.ടി.ബി.പി Read More …