നെയ്യാറ്റിന്‍കരയില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; മൂന്ന് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സിപിഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ കോണ്‍ഗ്രസ് ഡിസിസി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. എന്താണ് സംഘര്‍ഷത്തിന് കാരണമെന്ന് വ്യക്തമല്ല. പോലീസസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്ബ് ചെയ്യുക‍യാണെന്നാണ് വിവരം.

ശബരിമല: യുവതികളുടെ വിവരങ്ങള്‍ ദേവസ്വം ബോര്‍ഡ് ശേഖരിക്കില്ല

പത്തനംതിട്ട: ശബരിമലയിലെത്തുന്ന യുവതികളുടെ വിവരം ദേവസ്വം ബോര്‍ഡ് സ്വീകരിക്കില്ലെന്ന് ബോര്‍ഡംഗം കെ.പി.ശങ്കര്‍ദാസ്. വിവര ശേഖരണം ബോര്‍ഡിന്‍റെ പണിയല്ലെന്നു പറഞ്ഞ ശങ്കര്‍ദാസ് അത് പോലീസിന്‍റെയും സര്‍ക്കാരിന്‍റെയും ജോലിയാണെന്നും വ്യക്തമാക്കി. ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചെന്ന് കാട്ടി സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില പിഴവുകള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ശങ്കര്‍ദാസ് ഇക്കാര്യം വ്യക്തമാക്കിയത്.

മമതാ ബാനര്‍ജിയുടെ യുണൈറ്റഡ് ഇന്ത്യ റാലിക്ക് പിന്തുണയറിയിച്ച്‌ രാഹുല്‍ ഗാന്ധിയുടെ കത്ത്

ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുടെ യുണൈറ്റഡ് ഇന്ത്യ റാലിക്ക് പിന്തുണയറിയിച്ച്‌ രാഹുല്‍ ഗാന്ധിയുടെ കത്ത്. പ്രതിപക്ഷം മുഴുവന്‍ ഒരുമിച്ചു കഴിഞ്ഞുവെന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് മമതാ ദിയെന്ന് അഭിസംബോധന ചെയ്തുള്ള കത്തില്‍ പറയുന്നത്. ‘ഈ ഐക്യപ്രകടനത്തില്‍ എന്റെ പൂര്‍ണമായ പിന്തുണ മമതാ ദിയ്ക്ക് വാഗ്ദാനം ചെയ്യുന്നു. ഒരുമിച്ച്‌ നിന്ന് നമ്മള്‍ ശക്തമായ സന്ദേശം നല്‍കിയിരിക്കുന്നു.’ Read More …

യുഡിഎഫില്‍ തര്‍ക്കം നിലനില്‍ക്കെ കൊല്ലത്ത‌് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച‌് ആര്‍എസ‌്പി

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ യുഡിഎഫില്‍ സീറ്റിനെ ചൊല്ലി തര്‍ക്കം നിലനല്‍ക്കെ കൊല്ലത്ത‌് ആര്‍എസ‌്പി സ്ഥാനാര്‍ത്ഥിയായി എന്‍ കെ പ്രേമചന്ദ്രനെ പ്രഖ്യാപിച്ചു. നിലിവില്‍ സിറ്റിങ‌് എംപി കൂടി ആയിട്ടുള്ള പ്രേമചന്ദ്രന്‍ തന്നെ ആയിരിക്കും ആര്‍എസ‌്പി സ്ഥാനാര്‍ത്ഥിയെന്ന‌് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സംസ്ഥാന സെക്രട്ടറി എ എ അസീസാണ‌് വാര്‍ത്താ സമ്മേളനം നടത്തി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത‌്.

കളക്ടര്‍ ഇടപെട്ടു; ഇരുപക്ഷത്തെയും പുറത്താക്കി; മാന്ദാമംഗലം പള്ളി അടച്ചു

തൃശൂര്‍: ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സംഘര്‍ഷം ഉടലെടുത്ത തൃശൂര്‍ മാന്ദാമംഗലംപള്ളി കളക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് അടച്ചു. ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇരുവിഭാഗത്തോടും പളളിയില്‍ നിന്ന് പുറത്തിറങ്ങാന്‍ കളക്ടര്‍ ടിവി അനുപമ നിര്‍ദ്ദേശിക്കുകയായിരുന്നു. സെന്റ് മേരീസ് പള്ളിയില്‍ ഇന്നലെ രാത്രി ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയിരുന്നു. അക്രമം ഉണ്ടായ സാഹചര്യത്തിലായിരകുന്നു കളക്ടര്‍ യോഗം വിളിച്ചുചേര്‍ത്തത്.യോഗത്തില്‍ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങള്‍ Read More …

ശമ്ബളം വൈകിപ്പിച്ചാല്‍ ഇനി പിഴ ഉറപ്പ്

റിയാദ്: തൊഴിലാളികളുടെ ശമ്ബളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ സൗദിയില്‍ പിഴ ചുമത്തും . ഇതേ തുടര്‍ന്ന് കേസുകള്‍ കോടതികളില്‍ എത്തുന്നതിന് മുന്‍പ് തൊഴിലാളികളുമായുള്ള പ്രശ്നം രമ്യമായി പരിഹരിക്കാനുമുള്ള ശ്രമം കമ്ബനികള്‍ തുടങ്ങി. തൊഴില്‍ നിയമം തൊണ്ണൂറ്റിനാലാം വകുപ്പ് പ്രകാരമാണ് രാജ്യത്തെ തൊഴില്‍ കോടതികള്‍ ശമ്ബളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴയിടുന്നത്. തൊഴിലാളിയുടെ ശമ്ബളത്തിന്റെ പകുതി തുകയാണ് Read More …

കാമുകനുമായുള്ള ബന്ധം എതിര്‍ത്ത ഭര്‍ത്താവിനെ ചുട്ടുകൊന്നു; ഭാര്യ അറസ്റ്റില്‍

വഡോദര: ഗുജറാത്തിലെ പഞ്ച്മഹലില്‍ ഭര്‍ത്താവിനെ ഭാര്യ മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചു. ഗുരുജി മനോര്‍ഭായ് താദ്വി എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ ബുധിബനെ പോലീസ് അറസ്റ്റ് ചെയ്തു. അവിഹിത ബന്ധത്ത എതിര്‍ത്തതിനാണ് താദ്വിയെ ഭാര്യ ബുദ്ധിബെന്‍ കൊലപ്പെടുത്തിയത്. ഭാര്യയുടെ കാമുകന്റെ പേരില്‍ ഇവര്‍ തമ്മില്‍ കലഹം പതിവായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകന്റെ Read More …

പള്ളിത്തര്‍ക്കം: ചര്‍ച്ച പരാജയപ്പെട്ടു; നാലുമണിക്കകം ഇരുവിഭാഗങ്ങളും പിന്‍മാറണമെന്ന് കളക്ടര്‍ അനുപമ

തൃശൂര്‍: മാന്ദാമംഗലം സെന്റ് മേരീസ് പളളിത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങളോട് പളളിയില്‍ നിന്ന് പിന്‍മാറണമെന്ന് തൃശൂര്‍ ജില്ലാകളക്ടര്‍ ടിവി അനുപമ. തീരുമാനം നാലുമണിക്കകം അറിയിക്കണമെന്നും കളക്ടര്‍ അറിയിച്ചു. ഇരുവിഭാഗങ്ങളുമായി ജില്ലാഭരണകൂടം നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ കളക്ടര്‍ക്ക് പുറമെ എസ്പി യതീഷ് ചന്ദ്രയും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇരുവിഭാഗങ്ങളെയും വ്യത്യസ്തമായി വിളിച്ചാണ് ചര്‍ച്ച നടത്തിയത്. എന്നാല്‍ Read More …