സൗദിയില്‍ ഒമ്ബത് വിദേശികളടക്കം 10 മരണം

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച്‌ വ്യാഴാഴ്ച ഒമ്ബത് വിദേശികളടക്കം 10 പേര്‍ മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 209 ആയി. മക്കയില്‍ അഞ്ചും ജിദ്ദയില്‍ രണ്ടും റിയാദ്, മദീന, ഖോബാര്‍ എന്നിവിടങ്ങളിലാണ് ഒാരോരുത്തരുമാണ് മരിച്ചത്. 1015 പേര്‍ക്ക് അസുഖം ഭേദമായതോടെ രോഗമുക്തരുടെ എണ്ണം 7798 ആയി. 1793 പേരില്‍ പുതുതായി രോഗം സ്ഥിരീകരിച്ചു. Read More …

നാടിന്‍റെ കരുതലിലേക്ക്…; യുഎഇയില്‍നിന്നും കേരളത്തിലേക്ക് വിമാനങ്ങള്‍ പുറപ്പെട്ടു

അബുദാബി: യുഎഇയില്‍ കുടുങ്ങിയ മലയാളികളുമായുള്ള വിമാനങ്ങള്‍ കേരളത്തിലേക്ക് പുറപ്പെട്ടു. അബുദാബിയില്‍നിന്നും ദുബായില്‍നിന്നുമാണ് മലയാളികളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ പുറപ്പെട്ടത്. അബുദാബിയില്‍നിന്ന് കൊച്ചിയിലേക്ക് 177 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം തിരിച്ചത്. ദുബായില്‍ നിന്ന് കരിപ്പൂരേക്കുള്ള വിമാനത്തിലും 177 പേരാണ് ഉള്ളത്. യാത്രക്കാരില്‍ ആര്‍ക്കും കോവിഡ് ലക്ഷണങ്ങളില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്നു ഉച്ചയ്ക്കാണ് രണ്ടു വിമാനങ്ങള്‍ Read More …

അഗ്രിചലഞ്ചില്‍ പങ്കാളിയായി കുഞ്ഞാലികുട്ടിയും

മലപ്പുറം-ഗാന്ധിജി സ്റ്റഡീ സെന്റര്‍ ചെയര്‍മാന്‍ പിജെ ജോസഫ് എം.എല്‍.എ ആഹ്വാനം ചെയ്ത ലോക്ക്ഡൗണ്‍ അഗ്രിചലഞ്ചില്‍ പങ്കാളിയായി പികെ കുഞ്ഞാലിക്കുട്ടി എം.പി.യും.  മലപ്പുറം കാരാത്തോടെ വീട്ടില്‍ മാവിന്‍തൈ നട്ടാണ് മുസ്്‌ലിം ലീഗിന്റെ നേതാവും ചലഞ്ചില്‍ പങ്കാളിയായത്. ഈ കാലഘട്ടത്തില്‍ കേരളത്തിലെ  വളര്‍ന്നു വരുന്ന തലമുറക്ക് വളരെയധികം അത്യാവശ്യമായ ഒരു വഴിയാണ് കര്‍ഷകന്‍ കൂടിയായ പിജെ ജോസഫ്  അഗ്രിചലഞ്ചിലൂടെ Read More …

കന്യാസ്ത്രീ മഠത്തിലെ കിണറ്റില്‍ വിദ്യാര്‍ഥിനി മരിച്ചനിലയില്‍

തിരുവല്ല: പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്സ് മഠത്തില്‍ അന്തേവാസിയായ വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി. ജോണ്‍ (21) ആണ് മരിച്ചത്. ഇവര്‍ കന്യസ്ത്രീയാകാനുള്ള പരിശീലനത്തിലായിരുന്നു. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

മറുനാടന്‍ മലയാളികളുടെ മടക്കം; സര്‍ക്കാരിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ലോക്ക് ഡൗണിനത്തുടര്‍ന്ന് മറ്റുസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെയെത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജസ്ഥാന്‍, പഞ്ചാബ്, ഛത്തീസ്ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ അവരുടെ പൗരന്‍മാരെ തിരികെ അതത് സംസ്ഥാനങ്ങളില്‍ എത്തിക്കുന്നതില്‍ കാണിക്കുന്ന ആത്മാര്‍ഥതയും ജാഗ്രതയും കേരള സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്നുണ്ടാവുന്നില്ല. വിദ്യാര്‍ഥികള്‍, ജോലിതേടിപ്പോയവര്‍, രോഗികള്‍, ബിസിനസ് ഉള്‍പ്പടെയുള്ള മറ്റാവശ്യങ്ങള്‍ക്കായിപ്പോയ പതിനായിരക്കണക്കിന് Read More …

യുവതിക്ക് പ്രസവ വേദന;ദുബായ് വിമാനം തിരിച്ചറക്കി

ദുബായ്: യാത്രക്കാരിയായി യുവതിക്ക് പ്രസവ വേദനയുണ്ടായതിനെ തുടര്‍ന്ന് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയിലുള്ള വിദേശികളെ ജന്മനാട്ടിലേക്ക് തിരിച്ചു കൊണ്ടു പോകുന്ന വിമാനമാണ് തിരിച്ചിറക്കിയത്.നൈജീരിയന്‍ യുവതിക്കാണ് വിമാനം പറന്നുയര്‍ന്നയുടനെ പ്രസവ വേദനയുണ്ടായത്. ബുധനാഴ്ച ദുബായില്‍ നിന്ന് നൈജീരിയയിലെ ലാഗോസിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് നാടകീയ രംഗങ്ങളുണ്ടായത്. വിമാനം പറന്നുയര്‍ന്ന് 33 Read More …

മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടില്‍ എത്തിക്കാന്‍ പ്രത്യേക ട്രെയിന്‍: റെയില്‍വേ മന്ത്രാലയം അനുമതി നല്‍കി

ന്യൂഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തും. ഡല്‍ഹിയില്‍ നിന്നായിരിക്കും ആദ്യ സര്‍വീസ്. പ്രത്യേക ട്രെയിനിന് റെയില്‍വേ മന്ത്രാലയം അനുമതി നല്‍കി. നിലവില്‍ ഈ അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടെ അനുമതി ലഭിച്ചാല്‍ ഈ സര്‍വീസ് ഉടന്‍ ആരംഭിക്കും. ഡല്‍ഹിയില്‍ നിന്നായിരിക്കും സര്‍വീസ്. Read More …

വിശാഖപട്ടണത്ത് വിഷവാതകദുരന്തം; എട്ടു

വിജയവാഡ: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വ്യവസായശാലയില്‍നിന്ന് ചോര്‍ന്ന വിഷവാതകം ശ്വസിച്ച്‌ ഏഴുപേര്‍ മരിച്ചു. വിശാഖപട്ടണം ജില്ലയിലെ ആര്‍.ആര്‍ വെങ്കട്ടപുരത്തുള്ള എല്‍.ജി പോളിമര്‍ ഇന്‍ഡസ്ട്രീസില്‍ നിന്നാണ് രാസവാതകം ചോര്‍ന്നത്. വ്യാവസായിക മേഖലയിലാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ ഒരാള്‍ എട്ട് വയസ്സുകാരിയാണ്. മരണസംഖ്യ ഉയരുമെന്നാണ് സൂചന. വ്യാഴാഴ്ച പുലര്‍ച്ച മൂന്നോടെയാണ് ചോര്‍ച്ച ഉണ്ടായത്. അധികൃതര്‍ സമീപത്തെ 20 ഗ്രാമങ്ങള്‍ ഒഴിപ്പിക്കാന്‍ തുടങ്ങി. Read More …