മലപ്പുറം: മരണത്തിന് കവിതകളെ കൂടെ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് എം.ടി.വാസുദേവന്‍ നായര്‍. കവി ഒഎന്‍വി
കുറുപ്പിനെ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം. എന്നും തെളിഞ്ഞ് നില്‍ക്കുന്ന ദീപസ്തംഭം പോലെയായിരുന്നു ഒഎന്‍വി. തിരൂര്‍ തുഞ്ചന്‍പറമ്പിന്റെ വികസനത്തിനായി തന്നോടൊപ്പം എന്നും അദ്ദേഹം ഉണ്ടായിരുന്നു. ഒഎന്‍വിയുടെ വിയോഗം മലയാളത്തിന് തീരാനഷ്ടമാണെന്നും എംടി.
