തടവിലായിരുന്ന മുന്‍ നിസാന്‍ മേധാവിക്ക് 90 ലക്ഷം യുഎസ് ഡോളറില്‍ ജാമ്യം

ടോക്കിയോ: സാമ്ബത്തിക ക്രമക്കേട് നടത്തി ജയിലിലായിരുന്ന നിസാന്‍ വാഹന നിര്‍മാണ കമ്ബനിയുടെ മുന്‍ മേധാവി കാര്‍ലോസ് ഘോന് കോടതി ജാമ്യം അനുവദിച്ചു. ജയില്‍ വാസത്തിനുശേഷം അദ്ദേഹം ടോക്കിയോ ഡിറ്റെന്‍ഷന്‍ ഹൗസില്‍ നിന്നു പുറത്തിറങ്ങി. 50 കോടി നൂറുകോടി യെന്‍ (90ലക്ഷം യുഎസ് ഡോളര്‍) ജാമ്യത്തുക കെട്ടിവച്ചശേഷമാണ് ഘോന്‍ പുറത്തിറങ്ങിയത്. രേഖകളില്‍ ശമ്ബളം കുറച്ചുകാണിച്ചു, സ്വകാര്യ നിക്ഷേപംമൂലമുള്ള Read More …

ശ്രീലങ്കയിലെ പുഗോഡയില്‍ കോടതിയ്ക്ക് പിന്നില്‍ വീണ്ടും സ്ഫോടനം

കൊളംമ്ബോ: ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം. പുഗോഡ എന്ന സ്ഥലത്ത് മജിസ്ട്രേറ്റ് കോടതിക്ക് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്താണ് സ്ഫോടനം നടന്നത്. ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. പ്രശ്നത്തില്‍. സംഭവം പൊലീസ് അന്വേഷിക്കുകയാണ്. ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടനങ്ങളില്‍ ഉപയോഗിച്ച തരം സ്ഫോടക വസ്തു അല്ല ഉപയോഗിക്കപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. 

മ്യാന്മറില്‍ മണ്ണിടിച്ചലില്‍ 90 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; അപകടത്തില്‍പ്പെട്ടത് രത്‌ന ഖനനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍

നായ്പീഡോ: മ്യാന്മറില്‍ മണ്ണിടിച്ചലില്‍ 90 മരിച്ചതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച്ച രാത്രിയാണ് കച്ചിന്‍ സംസ്ഥാനത്തെ ഹപാകാന്ത് മേഖലയില്‍ മണ്ണിടിച്ചല്‍ ഉണ്ടായത്. ഇവിടെ രത്‌ന ഖനനത്തിലേര്‍പ്പെട്ട തൊഴിലാളികളാണ് ദുരന്തത്തില്‍ മരിച്ചത്. 40 വാഹനങ്ങളും യന്ത്രങ്ങളും മണ്ണിനടിയിലായി. മൂന്ന് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. അപകടത്തില്‍ ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഹപാകാന്ത് പാര്‍ലമെന്റ് അംഗം ടിന്‍ സോയ് പറഞ്ഞു.

ലങ്കന്‍ സ്ഫോടനം: കൊല്ലപ്പെട്ടവരില്‍ ആറ് ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ 40 വിദേശികള്‍

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ നടുക്കിയ സ്ഫോടന പരമ്ബരകളില്‍ 40 വിദേശികള്‍ കൊല്ലപ്പെട്ടന്ന് സൂചന. ആറ് ഇന്ത്യാക്കാര്‍ ഉള്‍പ്പടെയാണ് ഇത്രയും വിദേശികള്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ആറു പേര്‍ ഇന്ത്യാക്കാരാണെന്ന് ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അഞ്ച് ബ്രിട്ടീഷ് പൗരന്മാരും മൂന്ന് ഡെന്മാര്‍ക്ക് പൗരന്മാരും ഒരു പോര്‍ച്ചുഗീസ് വംശജനുമുള്‍പ്പെടെയുള്ള വിദേശികളാണ് കൊല്ലപ്പെട്ടത്. തുര്‍ക്കിയില്‍ നിന്നുള്ള രണ്ടു Read More …

പെലെയുടെ ആരോഗ്യനില തൃപ്തികരം, ഒരു ദിവസം കൂടെ ആശുപത്രിയില്‍ തുടരും

ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ ഒരു ദിവസം കൂടെ ആശുപത്രിയില്‍ തുടരും. പാരീസില്‍ വെച്ച്‌ അസുഖം ബാധിച്ച പെലെ അവസാന രണ്ട് ദിവസങ്ങളായി ആശുപത്രിയില്‍ ആയിരുന്നു. സാമൂഹിക മാധ്യമങ്ങള്‍ വഴി പെലെ മരണപ്പെട്ടു എന്നരീതിയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയില്‍ ആണ് പെലെയുടെ ആരോഗ്യനില വ്യക്തമാക്കി ഡോക്ടര്‍മാര്‍ രംഗത്ത് എത്തിയത്. പെലെ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ഒന്നും ഭയപ്പെടാന്‍ Read More …

റഷ്യയിലെ ഏറ്റവും സമ്ബന്നയായ വനിത നതാലിയ ഫിലേവ വിമാനാപകടത്തില്‍ മരിച്ചു

മോസ്‌കോ: റഷ്യന്‍ സമ്ബന്നരിലെ പ്രമുഖ വനിത നതാലിയ ഫിലേവ(55) വിമാനാപകടത്തില്‍ മരിച്ചു. റഷ്യയിലെ സ്വകാര്യ വിമാനക്കമ്ബനിയായ സൈബീരിയ എയര്‍ലൈന്‍സി(എസ് 7)ന്റെ സഹ ഉടമയായിരുന്നു നതാലിയ. ഫോബ്‌സ് മാസികയുടെ 2018 ലെ റഷ്യയിലെ സമ്ബന്നകളുടെ പട്ടികയില്‍ നതാലിയ നാലാമതായി സ്ഥാനം പിടിച്ചിരുന്നു. ഞായറാഴ്ചയായിരുന്നു അപകടം നടന്നത്. ആറ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഒറ്റ എന്‍ജിന്‍ വിമാനമാണ് അപകടത്തില്‍ Read More …

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ രാജിവെച്ചേക്കുമെന്ന് സൂചന

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ രാജിവെച്ചേക്കുമെന്ന് സൂചന. ബ്രെക്സിറ്റ് കരാറുകളുടെ തുടര്‍ നടപടികളുടെ നിയന്ത്രണം സര്‍ക്കാരില്‍ നിന്ന് പാര്‍ലമെന്റ് ഏറ്റെടുത്ത സാഹചര്യത്തിലാണ് തെരേസാ മേ രാജിക്ക് ഒരുങ്ങുന്നത്. സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ തേരേസാ മേയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവി ബ്രെക്‌സിറ്റ് നടപടികളുടെ നിയന്ത്രണം സര്‍ക്കാരില്‍ നിന്ന് പാര്‍ലമെന്റ് ഏറ്റെടുക്കുന്ന പ്രമേയം 302 നു Read More …

ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്ത ആഡേണ്‍ വധഭീഷണി

വാഷിങ്ടണ്‍: ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്ത ആഡേണ്‍് ട്വിറ്റര്‍ വഴി ലഭിച്ച വധഭീഷണിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ട്വിറ്ററില്‍ തോക്ക് പ്രൊഫൈല്‍ ഫോട്ടോയായി വെച്ച ഐ.ഡിയില്‍ നിന്നാണ് പ്രധാനമന്ത്രി ജസിന്ത ആഡേണ്‍ വധഭീഷണി ഉയര്‍ന്നത്. ‘അടുത്തത് നീയാണ്’ എന്നര്‍ത്ഥമുള്ള ‘യൂ ആര്‍ നെക്സ്റ്റ്’ എന്നാണ് ട്വിറ്ററിലെ ഭീഷണി സന്ദേശത്തില്‍ പറയുന്നത്. സന്ദേശം ട്വീറ്റ് ചെയ്ത് 48 മണിക്കൂറിനകം Read More …