211 ഏക്കര്‍ ആലത്തൂര്‍ എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തു; കളക്ടറുടെ ഉത്തരവിറങ്ങി

വയനാട്: വയനാട് ജില്ലയിലെ ആലത്തൂര്‍ എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തു. 211 ഏക്കര്‍ കാപ്പിത്തോട്ടം ഏറ്റെടുത്തു ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

വിദേശപൗരനായ എഡ്വിന്‍ ജുബര്‍ട്ട് വാന്‍ ഇങ്കന്‍ കൈവശംവച്ചിരുന്നതാണ് ആലത്തൂര്‍ എസ്റ്റേറ്റ്. 253 ഏക്കര്‍ വരുന്ന ഈ കാപ്പിത്തോട്ടത്തില്‍ 33.5 ഏക്കര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുവാദത്തോടെ 2005ല്‍ കോഴിക്കോടുള്ള ലോഡ് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് ടൂറിസം കന്പനിക്ക് വിറ്റതാണ്.

ബാക്കി 220 ഏക്കര്‍ അവകാശികളില്ലാതെ 2013 മാര്‍ച്ചില്‍ മരിച്ച വാന്‍ ഇങ്കന്‍റെ ദത്തുപുത്രനെന്ന് അവകാശപ്പെടുന്ന മൈക്കിള്‍ ഫ്ളോയിഡ് ഈശ്വറിന്‍റെ കൈവശത്തിലായിരുന്നു. 2006 ഫെബ്രുവരി രണ്ടിന് മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത 267/2006 നന്പര്‍ ദാനാധാരം അനുസരിച്ചാണ് ഭൂമി മൈക്കിള്‍ ഫ്ളോയിഡ് ഈശ്വറിന്‍റെ കൈവശമെത്തിയത്.

അവകാശികളില്ലാതെ മരിക്കുന്ന വിദേശപൗരന്‍റെ സ്വത്ത് രാജ്യത്തെ നിയമം അനുസരിച്ച്‌ സര്‍ക്കാരിനു ലഭിക്കേണ്ടതാണ്. ഈ നിയമത്തിന്‍റെ ചുവടുപിടിച്ച്‌ ആലത്തൂര്‍ എസ്റ്റേറ്റ് അന്യംനില്‍പ്പ് വസ്തുവായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച്‌ മാനന്തവാടി സബ്കളക്ടര്‍ 2013 സെപ്റ്റംബര്‍ ഒന്‍പതിനു ജില്ലാ കളക്ടര്‍ക്ക് കത്തു നല്‍കിയിരുന്നു. ഭൂമിയുടെ രേഖകള്‍ പരിശോധിച്ചും ജുബര്‍ട്ട് വാന്‍ ഇങ്കന്‍റെ സഹോദരന്‍ ബോത്താവാന്‍ ഇളയ മകനും തിരുനെല്ലിയിലെ ബ്രഹ്മഗിരി ബി എസ്റ്റേറ്റ് ഉടമയുമായ മൈക്കിള്‍ വാന്‍ ഇങ്കന്‍, മൈക്കിള്‍ ഫ്ളോയിഡ് ഈശ്വര്‍ എന്നിവരെ വിചാരണ ചെയ്തും ശേഖരിച്ച വിവരം ഉള്‍പ്പെടുത്തിയാണ് സബ്കളക്ടര്‍ കത്തു തയാറാക്കിയത്.

ജുബര്‍ട്ട് വാന്‍ ഇങ്കന്‍ ആലത്തൂര്‍ എസ്റ്റേറ്റ് മൈക്കിള്‍ ഫ്ളോയിഡ് ഈശ്വറിനു ദാനാധാരം ചെയ്തു നല്‍കിയതു പ്രലോഭനത്തിനോ ഭീഷണിക്കോ വഴങ്ങിയാണെന്ന് മൈക്കിള്‍ വാന്‍ ഇങ്കന്‍ സബ് കളക്ടര്‍ക്ക് മൊഴി നല്‍കിയിരുന്നു. ജുബര്‍ട്ട് വാന്‍ ഇങ്കനെ മൈക്കിള്‍ ഫ്ളോയിഡ് ഈശ്വര്‍ വീട്ടുതടങ്കലിലാക്കിയെന്നും മൈക്കിള്‍ വാന്‍ ഇങ്കന്‍റെ മൊഴിയിലുണ്ട്. 2011 നവംബര്‍ ഒന്നിനായിരുന്നു മൈക്കിള്‍ വാന്‍ ഇങ്കന്‍റെ വിചാരണ.

നടപടിക്രമങ്ങളുടെ ഭാഗമായി സബ്കളക്ടര്‍ വിചാരണ ചെയ്തപ്പോള്‍ ദാനാധാരത്തിന്‍റെയും ദത്തെടുപ്പ് രേഖയുടേയും ഒറിജിനലിനു പകരം ഫോട്ടോ കോപ്പികളാണു മൈക്കിള്‍ ഫ്ളോയിഡ് ഈശ്വര്‍ ഹാജരാക്കിയത്. രേഖകള്‍ അനുസരിച്ച ദാനാധാരം 2006 ഫെബ്രുവരി ഒന്നിനും ദത്തെടുപ്പ് 2007 ഒക്ടോബര്‍ 10നുമാണ് നടന്നത്. കളക്ടര്‍ക്കുള്ള കത്തില്‍ ഈ വൈരുധ്യവും സബ്കളക്ടര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.

മൈക്കിള്‍ ഫ്ളോയിഡ് ഈശ്വറിനെതിരെ മരണപ്പെടുന്നതിന്‍റെ തലേന്ന് ജുബര്‍ട്ട് വാന്‍ ഇങ്കന്‍ മൈസൂരു നസര്‍ബാദ് പോലീസ് സ്റ്റേഷനില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 403,409,420,464 വകുപ്പുകള്‍ പ്രകാരം കേസ് ഫയല്‍ ചെയ്തിരുന്നു. ജുബര്‍ട്ട് വാന്‍ ഇങ്കന്‍റെ മരണശേഷം മൈസൂരുവില്‍ അദ്ദേഹത്തിന്‍റെ പേരിലുള്ള സ്വത്തുക്കള്‍ കര്‍ണാടക സര്‍ക്കാര്‍ ഏറ്റെടുക്കുകയുമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *