നേതാവിന്റെ സ്വഭാവദൂഷ്യത്തിനെതിരായ പരാതി: കണ്ണൂർ സിപിഎമ്മിൽ കൂട്ട നടപടി

കണ്ണൂര്: കണ്ണൂര് സിപിഎമ്മില് കൂട്ട അച്ചടക്ക നടപടി. സിപിഎം പെരിങ്ങോം ഏരിയാ കമ്മിറ്റി അംഗം എം വി സുനില്കുമാറിനെതിരെ പരാതിപ്പെട്ട എട്ടുപേര്‌ക്കെതിരെയാണ് നടപടി. സ്വഭാവ ദൂഷ്യത്തിന്റെ പേരില് സുനില്കുമാറിനെ നേരത്തെ തരംതാഴ്ത്തിയിരുന്നു.പാര്ട്ടിയെ പൊതുജനമാധ്യത്തില് അപകീര്ത്തിപ്പെടുത്തി, സ്വഭാവദൂഷ്യ ആരോപണം നേരിടുന്ന സുനില്കുമാറിനെതിരെ പരസ്യമായി രംഗത്തുവന്നു, വിവരങ്ങള് മാധ്യമങ്ങള്ക്ക് ചോര്ത്തി നല്കി തുടങ്ങിയവ ആരോപിച്ചാണ് നടപടി. എട്ടുപേര്ക്കും പാര്ട്ടി Read More …

ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന സ്ത്രീ പിങ്ക് പൊലീസുകാരെ മര്‍ദിച്ചു

ആലുവ: ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന സ്ത്രീ പിങ്ക് പൊലീസിനെ ആക്രമിച്ചു. ലഹരിവസ്തുക്കള്‍ ശിശുഭവനിലെ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നത് തടയുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. ആക്രമണത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച കൊല്‍ക്കത്തയില്‍ നിന്നുള്ള സീമയെ പൊലീസ് അറസ്റ്റ് ചെയ്തു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി.എം നിഷ, സ്‌നേഹലത എന്നിവര്‍ക്ക് നേരെയായിരുന്നു ആക്രമണം. നിഷയുടെ കൈക്കും കാലിനും പരുക്കേറ്റു.ആലുവയില്‍ സ്ഥിതി Read More …

‘ജീവന് ഭീഷണിയുണ്ട്, സുരക്ഷ വേണം’; സ്വപ്ന സുരേഷിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ വേണമെന്ന സ്വപ്ന സുരേഷിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പരിഗണിക്കുക. സുരക്ഷ ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് സ്വപ്ന അപേക്ഷ നല്‍കിയത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും വധിക്കപ്പെടുമെന്ന് ഭയമുള്ളതിനാല്‍ സുരക്ഷ വേണമെന്നുമാണ് സ്വപ്ന സുരേഷിന്റെ ആവശ്യം.സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണകേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് Read More …

ഭര്‍ത്താവിനെ കൊന്ന സ്ത്രീയെ തൂക്കിലേറ്റി; ഒരു ദിവസം 12 പേരുടെ വധശിക്ഷ നടപ്പാക്കി ഇറാന്‍

പാരിസ്: സ്ത്രീ ഉള്‍പ്പെടെയുള്ള 12 പേരുടെ വധശിക്ഷ ഒരു ദിവസം നടപ്പാക്കി ഇറാന്‍. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട 11 പുരുഷന്മാരെയും ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഒരു സ്ത്രീയെയുമാണ് തൂക്കിലേറ്റിയത്. വധശിക്ഷയ്ക്ക് വിധേയരാവരെല്ലാം ബലൂച്ച് വംശീയ ന്യൂനപക്ഷത്തിലെ അംഗങ്ങളാണ്.അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സിസ്റ്റാന്‍ ബലൂചെസ്ഥാന്‍ പ്രവിശ്യയിലെ സഹെദാന്‍ എന്ന ജയിലില്‍ തിങ്കളാഴ്ചയാണ് വധശിക്ഷ നടപ്പാക്കിയതെന്ന് നോര്‍വെ ആസ്ഥാനമായ മനുഷ്യാവകാശ Read More …

മകന്റെ മൃതദേഹം വിട്ടുകിട്ടാന്‍ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; ഭിക്ഷയാചിച്ച് പ്രായമായ ദമ്പതിമാര്‍

പട്‌ന (ബിഹാര്‍): സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മകന്റെ മൃതദേഹം വിട്ടുകിട്ടാന്‍ പണം സ്വരൂപിക്കാന്‍ തെരുവില്‍ ഭിക്ഷയാചിച്ച് വയോധിക ദമ്പതിമാര്‍. ബിഹാറിലെ സമസ്തിപുര്‍ നഗരത്തിലാണ് സംഭവം. മകന്റെ മൃതദേഹം വിട്ടുകിട്ടാനായി 50,000 രൂപ സര്‍ദാര്‍ ആശുപത്രി ജീവനക്കാരന്‍ ആവശ്യപ്പെട്ടതിനേത്തുടര്‍ന്നാണ് ഭിക്ഷയാചിച്ചതെന്ന് ദമ്പതിമാര്‍ പറഞ്ഞു.‘കുറച്ചുനാളുകള്‍ക്ക് മുമ്പ് ഞങ്ങളുടെ മകനെ കാണാതിയിരുന്നു. സമസ്തിപുറിലെ സര്‍ദാര്‍ ആശുപത്രിയില്‍ മകന്റെ മൃതദേഹമുണ്ടെന്ന് പറഞ്ഞ് Read More …

ഹോം വര്‍ക്ക് ചെയ്തില്ല: അഞ്ചുവയസുകാരിയെ കൈയ്യും കാലും കെട്ടി ചൂട്ടുപൊള്ളുന്ന മേല്‍ക്കൂരയിലിട്ടു

ന്യൂഡല്‍ഹി: ഹോം വര്‍ക്ക് ചെയ്യാത്തതിന് ഡല്‍ഹിയില്‍ അഞ്ചുവയസുകാരിയായ മകളെ കൈയ്യും കാലും കെട്ടി ടെറസിലിട്ടു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു ഇതിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്തു. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഹോം വര്‍ക്ക് പൂര്‍ത്തിയാക്കാത്തതിന് കുട്ടിയുടെ അമ്മ ശിക്ഷിച്ചതാണ് ഇതെന്ന് കണ്ടെത്തിയിരുന്നു.വീഡിയോ പുറത്തുവന്നതിന് പിന്നാലെ കുടുംബത്തെ കണ്ടെത്താനുള്ള അന്വേഷണം ഡല്‍ഹി പോലീസ് തുടങ്ങുകയായിരുന്നു. Read More …

സരിത്തിനെ കൊണ്ടുപോയത് വിജിലന്‍സ് സംഘം

പാലക്കാട്: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി പി.എസ് സരിത്തിനെ പാലക്കാട്ടെ ഫല്‍റ്റില്‍ നിന്ന് കൊണ്ടുപോയത് വിജിലന്‍സ് സംഘമെന്ന് പൊലീസ്. പാലക്കാട് വിജിലന്‍സ് യൂണിറ്റാണ് സരത്തിനെ കൊണ്ടുപോയത്.ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെടാണ് കസ്റ്റഡിയെന്നാണ് സൂചന. മൊഴിയെടുക്കാനാണ് കൊണ്ടുപോയതെന്നാണ് വിവരം. ലൈഫ് മിഷന്‍ കേസില്‍ സരിത്തും പ്രതിയാണ്.സരിത്തിപ്പോള്‍ പാലക്കാട് വിജിലന്‍സ് ഓഫീസില്‍ ഉണ്ട്. നോട്ടീസ് നല്‍കി വിളിച്ചു വരുത്തി കൊണ്ടുപോയതാണെന്ന് Read More …

പി സി ജോര്‍ജ്‌ ബന്ധപ്പടാന്‍ ശ്രമിച്ചിരുന്നു; സരിത പിറകേ നടക്കുകയാണ്: സ്വപ്‌ന സുരേഷ്‌

പാലക്കാട് : പി സി ജോര്‍ജ് തന്നെ ബന്ധപ്പടാന്‍ ശ്രമിച്ചിരുന്നുവെന്ന് സ്വപ്ന സുരേഷ്. പാലക്കാട് എച്ച്‌ആര്‍ഡിഎസ് ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. പി സി ജോര്‍ജിനെ വ്യക്തിപരമായി അറിയില്ല. തന്റെ 164 ആരും ഉപയോഗപ്പെടുത്താന്‍ ശ്രമിക്കരുത്. കോടതി അനുമതി തന്നാല്‍ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തും. ഇനിയും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. നിരന്തരം അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ച്‌ Read More …